ഇന്ത്യയും, യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ ധാരണയായെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ഇതോടെ നിലവിൽ അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും.
ഇതിനു പുറമെ രാജ്യത്തിന് മേൽ ചുമത്തിയിരിക്കുന്ന 25 ശതമാനത്തിന്റെ പിഴ തീരുവയും യു.എസ് എടുത്തുമാറ്റും എന്നാണ് റിപ്പോർട്ട്. കരാര്‍ പ്രകാരം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്നും കൂടാതെ 500 ബില്യണ്‍ ഡോളറിന് യു.എസ് ഊര്‍ജ്ജവും സാങ്കേതിക വിദ്യയും വാങ്ങുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനമാകും തീരുവയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇന്ത്യയിൽ ആകെ 358 ശതകോടീശ്വരന്മാർ ; 9.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി അംബാനി മുന്നിൽ
ഇന്ത്യയിൽ ആകെ 358 ശതകോടീശ്വരന്മാർ ; 9.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി അംബാനി മുന്നിൽ


സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം എന്ന് മുഖ്യമന്ത്രി; കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.